MALAYALAM FILM കോപ്പി അടികല്‍

സ്വന്തം മുഖം നോക്കാന്‍ ഭയമാണ് മലയാള സിനിമക്ക്. സ്വന്തം ചലച്ചിത്രചരിത്രത്തിനിടയില്‍ മലയാളസിനിമ ഏറ്റവും കൂടുതല്‍ പുറത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചതും അഴുക്കുപുരണ്ട ആ മുഖം തന്നെ. കോടമ്പാക്കത്തെ സ്റ്റുഡിയോകളില്‍ തമിഴ് ചവച്ചിറക്കി ജീവിക്കുന്ന കാലം മുതല്‍ ചില സിനിമകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ - കഥയുടെ രത്നച്ചുരുക്കം വായിക്കുമ്പോള്‍ - മറ്റു ചിലരുടെ അഭിപ്രായങ്ങളില്‍ കുരുങ്ങുമ്പോള്‍ - നമ്മള്‍ നിരാശരായിരുന്നു. അല്ലെങ്കില്‍ ഏതെങ്കിലും ചാനലിന്റെയോ ഡി.വി.ഡി.യുടെയോ രൂപത്തില്‍ അതേ കഥ, അതേ ശൈലി ബാക്ക് ഡ്രോപ്പ് സിന്റെയും അഭിനേതാക്കളുടെയും മാത്രം വ്യത്യാസത്തില്‍ കാണുമ്പോള്‍ നമ്മള്‍ ഞെട്ടിയിരുന്നു. അത്തരം ഞെട്ടലുകള്‍ വായനക്കാരുമായി പങ്കുവെക്കുന്നു. ഓരോ പുതിയ സിനിമ മലയാളത്തില്‍ റിലീസാവുമ്പോഴും ഞെട്ടാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. ആ ശ്രമങ്ങള്‍ ഇവിടെ വായിക്കാം. ഓരോ റിലീസിനും വായിക്കാം.
_________________________________________________________________________
പ്രണയം (2011) - Innocence (2000)
Updated on 31 August, 2011

പ്രണയിനിയെ സ്വന്തമാക്കിയവരുടെയും അല്ലാത്തവരുടെയും റൊമാന്‍റിക് ഭാവനയാണ് വാര്‍ദ്ധക്യകാലത്തെ വേദനാജനകമായ കണ്ടുമുട്ടല്‍. ബ്ലെസ്സിക്കാകട്ടെ അത് മനോഹരമായ ചലച്ചിത്രകാവ്യമാക്കാന്‍ കഴിഞ്ഞു. കാല്‍പനിക മനസ്സുള്ള മനുഷ്യര്‍ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ആ ഭാവന, ലോകത്തിന്റെ പല ഭാഗത്തും പലരും സാഹിത്യത്തിലും സിനിമയിലും ആവിഷ്കരിച്ചിട്ടുണ്ട്. അത്തരമൊരു ആവിഷ്ക്കാരസാമ്യം ഇവിടെയും വന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. Innocence എന്ന ചിത്രവും പ്രണയം എന്ന ചിത്രവും ഒരേ വികാരം തന്നെയാണ് പ്രേക്ഷകനുമായി പങ്കുവെക്കുന്നതെങ്കിലും ബ്ലെസ്സിയുടെ പ്രതിഭ ഉജ്ജ്വലമായി തിളങ്ങുന്ന ചിത്രം തന്നെയാണ് പ്രണയം. ബ്ലെസ്സിയുടെ ആദ്യചിത്രമായ കാഴ്ചയുടെ കടമെടുക്കല്‍ മുമ്പൊരിക്കല്‍ ഈ ബ്ലോഗില്‍ തന്നെ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്.
പുതിയ വായനക്കാര്‍ക്ക് അതിവിടെ ക്ലിക്ക് ചെയ്ത് വായിക്കാം : (( കാഴ്ച അഥവാ ബാഷു ))

Innocence (2000):
രചന, സംവിധാനം: പോള്‍ കോക്ക് സ്
ഉള്ളടക്കം: വാര്‍ദ്ധക്യ കാലത്ത് കണ്ടുമുട്ടുന്ന പ്രണയിതാക്കളായ ആന്‍ഡ്രൂസിന്‍റെയും ക്ലെയറിന്റെയും ഹൃദയസ്പര്‍ശിയായ പ്രണയബന്ധത്തിന്റെ കഥ. ഭാര്യയില്ലാത്ത - സംഗീതജ്ഞനായ ആന്‍ഡ്രൂസ് ഭര്‍ത്തൃമതിയായി ജീവിക്കുന്ന തന്‍റെ പഴയ പ്രണയിനിയുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു. ജീവിതത്തിന്റെ സായാഹ്ന കാലത്ത് അത്തരം ഒരു ഒത്തുചേരല്‍ വിഷമകരമായിരുന്നു. വാര്‍ദ്ധക്യസഹജമായ അനാരോഗ്യം, അസുഖം, ക്ലെയറിന്റെ ഭര്‍ത്താവായ ജോണിന്‍റെ മാനസികാവസ്ഥ.... അങ്ങനെ കുറെ പ്രശ്നങ്ങള്‍ക്കിടയിലെ ആത്മീയ പ്രണയം.
ആ ചിത്രം മുഴുവനായി ഇവിടെ കാണാം :- (( Watch Full Movie Here ))
പ്രണയം (2011) :
രചന, സംവിധാനം: ബ്ലെസ്സി
ഉള്ളടക്കം: മാത്യൂസ് എന്ന ഫിലോസഫി പ്രൊഫസറുടെയും അയാളുടെ പ്രണയിനി ഗ്രേസിന്റെയും വാര്‍ദ്ധക്യകാലത്തെ പ്രണയകഥ. ഇവര്‍ക്കിടയില്‍ അച്യുതമേനോന്‍ എന്ന ഗ്രേസിയുടെ മുന്‍ഭര്‍ത്താവിന്റെ കുടുംബവും ജീവിതവും. ഇന്നസെന്‍സ് എന്ന ചിത്രത്തിന്‍റെ മൂലകഥ മനോഹരമായ തിരക്കഥയുടെ പിന്‍ബലത്തോടെ ആവിഷ്ക്കരിച്ചു.
_________________________________________________________________________

ചാപ്പാ കുരിശ് (2011) അഥവാ ഹാന്ദ്യുഅപ്പോന്‍ (കൊറിയന്‍ ചിത്രം) / HandPhone (2009)
Updated on 10th July, 2011
ചാപ്പാകുരിശ് - (2011):
രചന, സംവിധാനം: സമീര്‍ താഹിര്‍. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനും ട്രെയിലറും '20 ഗ്രാംസ്' എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ പകര്‍പ്പായിരുന്നു.ഉള്ളടക്കം: അര്‍ജുന്റെ സെല്‍ ഫോണ്‍ നഷ്ട്ടപ്പെടുന്നതും, കാമുകിയുമൊത്തുള്ള രതി ദൃശ്യങ്ങളും, ബ്ലാക്ക് മെയിലും തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളും.

ഹാന്ദ്യുഅപ്പോന്‍ / The Hand Phone (2009)
രചന, സംവിധാനം: കിം മി ഹ്യൂന്‍
ഉള്ളടക്കം: സെല്‍ ഫോണ്‍ നഷ്ട്ടപ്പെടുന്നതും തുടര്‍ന്ന് അയാളും ഒരു പെണ്‍കുട്ടിയുമായുള്ള രതി ദൃശ്യങ്ങളുടെ വീഡിയോ ടേപ്പ് കിട്ടുന്നതും ബ്ലാക്ക് മെയിലും തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളും.

_________________________________________________________________________
ആദാമിന്റെ മകന്‍ അബു(2011) അഥവാ മരുപ്പച്ച - ടെലിഫിലിം (2003)
Updated on 28th June, 2011

ആദാമിന്റെ മകന്‍ അബു
(2011)
രചന, സംവിധാനം: സലിം അഹമ്മദ്
ഉള്ളടക്കം: ഹജ്ജ് പ്രധാന സ്വപ്നമായി കണ്ടു ഹജ്ജിനു പോകാന്‍ കിട്ടുന്ന പണം മുഴുവന്‍ സ്വരുക്കൂട്ടി വെക്കുന്ന വൃദ്ധ ദമ്പതികളുടെ കഥ.
മരുപ്പച്ച - ടെലിഫിലിം (2003):
രചന, സംവിധാനം: അബ്ബാസ് കാളത്തോട്
ഉള്ളടക്കം: ഹജ്ജ് പ്രധാന സ്വപ്നമായി കണ്ടു ഹജ്ജിനു പോകാന്‍ കിട്ടുന്ന പണം മുഴുവന്‍ സ്വരുക്കൂട്ടി വെക്കുന്ന ഒരു മുസ്ലീം ബാലന്റെ കഷ്ട്ടപ്പാടിന്റെ കഥ.
_________________________________________________________________________

അന്‍വര്‍(2010) അഥവാ Traitor (2008):

അന്‍വര്‍(2010):
രചന,സംവിധാനം: അമല്‍ നീരദ്
ഉള്ളടക്കം: അന്‍വര്‍ എന്ന മുസ്ലീം യുവാവിന്റെ കുടുംബം കോയമ്പത്തൂര്‍ ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നു. പിന്നീട് കള്ളനോട്ടുകേസില്‍ അകപ്പെട്ടു അന്‍വര്‍ കേരളത്തിലെ ജയിലിലാവുന്നു. ജയിലില്‍ വെച്ച് ബാബുസേട്ട് എന്ന ഇസ്ലാമികഭീകരനുമായി അടുപ്പത്തിലാവുകയും തുടര്‍ന്ന് ബാബുസേട്ടും സംഘവും അന്‍വറിനെ ജയിലില്‍ നിന്ന് രക്ഷിച്ച് കൂടെ കൂട്ടുകയും ചെയ്യുന്നു.
ഇസ്ലാമിക പോരാട്ടത്തിനായി അന്‍വര്‍ ആ സംഘവുമായി ചേര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനത്തിലും കാറിലും ബോംബു വെക്കുന്നു. എന്നാല്‍ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ സ്റാലിന്‍ മണിമാരനെ സഹായിക്കാനും ഭീകരരെ കണ്ടെത്താനും വേണ്ടിയാണ് അന്‍വര്‍ ഇതൊക്കെ ചെയ്തതെന്ന രഹസ്യം വെളിപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന പോരാട്ടമാണ് 'അന്‍വര്‍' എന്ന മലയാള സിനിമ.

Traitor (2008):
കഥ: സ്റ്റീവ് മാര്‍ട്ടിന്‍
തിരക്കഥ,സംവിധാനം: ജഫ്രി നാഷ് മനോവ്
ഉള്ളടക്കം: സമീര്‍ ഹോണ്‍ സുഡാന്‍-അമേരിക്കന്‍ മുസ്ലീമാണ്. സമീറിന്റെ ചെറുപ്പത്തില്‍ പിതാവ് ഒരു കാര്‍ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നു. ഒരു കേസിലകപ്പെട്ട സമീര്‍,യമന്‍ എന്ന രാജ്യത്ത് ജയിലിലാകുന്നു. ജയിലില്‍ വെച്ച് ഒമര്‍ എന്ന തീവ്രവാദി നേതാവുമായി അടുപ്പത്തിലാവുകയും ഒമറും സംഘവും സമീറിനെ ജയിലില്‍ നിന്ന് രക്ഷിച്ച് കൂടെ കൂട്ടുകയും ചെയ്യുന്നു. ഇസ്ലാമിക പോരാട്ടത്തിനായി സമീര്‍ ആ സംഘവുമായി ചേര്‍ന്ന് അമേരിക്കന്‍ കോണ്‍സുലേറ്റിലും ബസ്സിലും ബോംബ്‌ സ്ഫോടനം നടത്താന്‍ പ്ലാന്‍ ചെയ്യുന്നു. എന്നാല്‍ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കാര്‍ട്ടര്‍ എന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ സഹായിക്കാനും ഭീകരരെ കണ്ടെത്താനും വേണ്ടിയാണ് സമീര്‍ ഇതൊക്കെ ചെയ്തതെന്ന രഹസ്യം വെളിപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന പോരാട്ടമാണ് 'ട്രെയിട്ടര്‍' എന്ന സിനിമ. ഇസ്ലാമിക മതഗ്രന്ഥം ഖുര്‍ ആന്‍ പഠിപ്പിക്കുന്നതെന്തെന്ന അവസാനരംഗസംഭാഷണം പോലും 'ട്രെയിട്ടര്‍' എന്ന സിനിമയില്‍ നിന്ന് 'അന്‍വര്‍' അതേപോലെ കോപ്പി ചെയ്തിരിക്കുന്നു.
_________________________________________________________________________

ഏയ്ഞ്ചല്‍ ജോണ്‍ (2009) അഥവാ It's a Wonderful Life (1946)

ഏയ് ഞ്ചല്‍ ജോണ്‍ (2009): രചന, സംവിധാനം: എസ്. എല്‍ പുരം ജയസൂര്യ
ഉള്ളടക്കം: ജീവിതം ആഘോഷിച്ചു മതിയായ യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അയാളെ രക്ഷിക്കാന്‍ ദൈവം ജോണ്‍ എന്ന മാലാഖയെ (മോഹന്‍ലാല്‍) ഭൂമിയിലേക്ക്‌ അയക്കുന്നു. ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ മാലാഖ ആ യുവാവിനെ പല സന്ദര്‍ഭങ്ങളിലൂടെ കൊണ്ടുപോവുന്നു. ആയുസ്സ് തീരുമ്പോഴേക്കും അയാള്‍ ജീവിതത്തിലെ നന്മകള്‍ എന്താണെന്ന് മനസ്സിലാക്കുന്നു.

It's a Wonderful Life (1946) :
സംവിധാനം: ഫ്രാങ്ക് കാപ്രിസ്
ഉള്ളടക്കം: മാനസികമായി തകര്‍ന്ന ഒരു ബിസിനസുകാരനെ കരകയറ്റാന്‍ ദൈവം മാലാഖയെ ഭൂമിയിലേക്കയക്കുന്നു. സംഭവബഹുലമായ കുറെ സന്ദര്‍ഭങ്ങളിലൂടെ ജീവിതത്തിന്റെ നന്മകള്‍ പഠിപ്പിക്കുന്നു. ആയുസ്സിന്റെ അവസാനം ജീവിതത്തിലെ നന്മകള്‍ കൊണ്ട് ചെയ്യാവുന്നതെന്താണെന്ന് അയാള്‍ക്ക്‌ മാലാഖ മനസ്സിലാക്കി കൊടുക്കുന്നു.

തീര്ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍

ഈ പോസ്റ്റ് വായിച്ച് ചിരിച്ച് തള്ളാനാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ നിങ്ങളോരോരുത്തരും തീര്ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ കൂടി നിങ്ങളുടെ അറിവിലേക്കായി പറഞ്ഞു തരാം…..
അമേരിക്കയിലെ ലാസ് വേഗാസില്‍ ഭാര്യയും 2 പെണ്മക്കളുമൊന്നിച്ച് സ്ഥിരതാമസമാക്കി വര്ഷങ്ങളായി കോഴിമുട്ടയുടെ ഹോള്സെയിലല്‍ ഡീലറായി മുട്ടവ്യാപാരം നടത്തിക്കൊണ്ടിരിക്കുന്ന ലുട്ടാപ്പി പൊഡോള്സ്കി എന്നയാളുടെ മൂത്ത മകള്‍ക്ക് ആള് മാറീ ആരോ ഈ പോസ്റ്റ് അയച്ച് കൊടുക്കുകയുണ്ടായി… ഇത് വരെ എഴുതിയ പരീക്ഷകളെല്ലാം സപ്ലിയടീച്ച് വീട്ടിലിരിക്കുന്ന മകളുടെ ഹുഡായിപ്പുകള് നേരിട്ട് മനസ്സിലാക്കാനായി അവളുടെ മെയില്‍ ബോക്സ് പരിശോധിക്കാന്‍ പൊഡോള്സ്കി തീരുമാനിച്ച ദിവസമായിരുന്നു അത്. മെയില്‍ ബോക്സ് തുറന്നയുടനെ ആളും പേരുമറിയാതെ കിട്ടിയ ഇ-മെയില്‍ കണ്ട പൊഡോള്സ്കി ക്രുദ്ധനായി ഒരു നിമിഷം പോലും പാഴാക്കാതെ പ്രസ്തുത മെയില്‍ ഡിലീറ്റ് ചെയ്തു.. ദു:ഖമെന്തെന്നറിയാതെ ഇത്രയും കാലം ജീവിച്ച് വന്ന പൊഡോള്സ്കിയുടെ കഷ്ടകാലം അവിടെ തുടങ്ങുകയായിരുന്നു… 2 ലക്ഷം മുട്ടകളുമായി വില്പനക്കു പോയ പൊഡോള്സ്കിയുടെ പെട്ടി ഓട്ടോയില്‍ ഒരു ടിപ്പര്‍ ലോറി വന്നിടിക്കുകയും മുട്ടകളെല്ലാം ചേര്‍ന്ന് റോഡില് ഒരു ജംബോ ഓംലറ്റ് രൂപപ്പെടുകയും അതു വഴി വായി നോക്കി നടക്കുകയായിരുന്ന ഗിന്നസ് ബുക്കുകാര് പൊഡോള്സ്കിയെ ഗിന്നസ് പൊഡോള്സ്കിയാക്കുകയും ചെയ്തു. ഇന്ഷ്വറന്‍സ് പ്രീമിയം പിഴ കൂടാതെ അടക്കേണ്ട അവസാന തീയ്യതി അന്നായിരുന്നുവെന്നോര്‍ത്ത് വിഷണ്ണനായിരുന്ന പൊഡോള്സ്കിയെത്തേടി മറ്റൊരു വാര്‍ത്തയെത്തി… പനിയായി ആസ്പത്രിയില് കൊണ്ടു പോയിരുന്ന ഇളയ മകള്‍ക്ക് പക്ഷിപ്പനിയാണെന്ന്…. അങ്ങനെ ഒരു വിധത്തില്‍ നേരം വെളുപ്പിച്ച പൊഡോള്സ്കിക്ക് ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങാ വീണ പോലെയായി അടുത്ത പ്രഭാതം…സപ്ലിയടിച്ച് വീട്ടിലിരുന്ന മൂത്ത മകള് പൊഡോള്സ്കിയുടെ കോഴി ഫാമില്‍ കോഴികളെ കുളിപ്പിക്കാന്‍ വന്നിരുന്ന ചെക്കന്റെ കൂടെ ഒളിച്ചോടീപ്പോയി എന്ന വാര്‍ത്തയാണ് പൊഡോള്സ്കിയെ എതിരേറ്റത്..
ഇങ്ങനെ എവിടെത്തിരിഞ്ഞാലും കഷ്ടകാലം മാത്രമായതോടെ പൊഡോള്സ്കി ഒരു സുഹ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആറ്റുകാല്‍ രാധാക്രഷ്ണനെ കാണാന്‍ തീരുമാനിച്ചു.. പൊഡോള്സ്കിയുടെ രാഹു-കേതു അപഹാരങ്ങളെല്ലാം നിര്‍ണയിച്ച് കഴിഞ്ഞ ആറ്റുകാല്‍ പറഞ്ഞു... നിന്റെ പ്രശ്നങ്ങള്‍ക്കൊരൊറ്റ പരിഹാരമേയുള്ളൂ.. ഡിലീറ്റ് ചെയ്റ്റ ആ മെയില്‍ നീ റിക്കവര്‍ ചെയ്യണം

server visualization

ച്വലൈസേഷന്‍ എന്നത്‌. വ ന്‍കിട കമ്പനികളുടെ ഐ. ടി. വിഭാഗങ്ങള്‍ക്കംപ്യൂട്ടര്‍ വ്യവസായ രംഗത്തെ ഏറ്റവും കം പുതിയ ബസ്‌ വേഡുകളി ലൊന്നാണ്‌ സെര്‍വ്വര്‍ വെര്‍ ക്‌ ഏറ്റവും പ്രിയപ്പെട്ട വാക്കുകളിലൊ ന്നായി വെര്‍ച്വലൈസേഷന്‍ മാറിക്കഴിഞ്ഞിട്ട്‌ കുറച്ചുകാല മായി. ഈ ലേഖനത്തിലൂടെ വെര്‍ച്വലൈസേഷന്‍ എന്ന സാങ്കേതികവിദ്യയെക്കുറിച്ച്‌ കുറച്ചു കാര്യങ്ങള്‍ അറി യാന്‍ ശ്രമിക്കാം. വെര്‍ച്വലൈസേഷന്‍ എ ന്ന ആശയത്തിന്റെ വലിയ തലങ്ങളെക്കുറിച്ച്‌ ഒന്നും അറിവില്ലാത്ത ഐ.ടി. വിദ്യാര്‍ത്ഥികള്‍ക്ക്‌ പോലും പലപ്പോഴും പ്രായോഗിക ത ലത്തില്‍ അതുമായി ബന്ധ പ്പെട്ട സോഫ്‌റ്റ്‌വെയറുകളെ പരിചയമുണ്ടായിരിക്കും. വെര്‍ച്വല്‍ പി.സി., വെര്‍ച്വല്‍ ബോക്‌സ്‌ തുടങ്ങിയവ. അ തേ, നിങ്ങളുടെ ലാപ്‌ടോപ്പി ല്‍ ഒരേ സമയത്ത്‌ പല OS-കള്‍ റണ്‍ ചെയ്യാനാ യി നിങ്ങള്‍ ഉപയോഗിക്കു ന്ന അതേ സോഫ്‌റ്റ്‌വെയറു കളുടെ കോര്‍പ്പറേറ്റ്‌ തല ത്തിലുള്ള ഉപയോഗമാണ്‌ ഡേറ്റാസെന്റര്‍ വെര്‍ച്വലൈ സേഷന്‍ എന്നത്‌. വളരെയധികം കംപ്യൂട്ട റുകള്‍ ഉപയോഗിക്കുന്ന ഏ ത്‌ സ്ഥാപനവും പൊതുവേ നേരിടുന്ന പല പ്രശ്‌നങ്ങളു മുണ്ട്‌. കാലാകാലങ്ങളിലു ള്ള കംപ്യൂട്ടര്‍ അപ്‌ഗ്രഡേഷ ന്‍, സോഫ്‌റ്റ്‌വെയര്‍ അപ്‌ ഡേറ്റുകള്‍ തുടങ്ങിയവ അ തില്‍ ചിലത്‌ മാത്രമാണ്‌. എന്നാല്‍ അതിനെക്കാ ളൊക്കെ ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ കംപ്യൂട്ടറുകള്‍ സൃഷ്‌ടിക്കുന്നുണ്ട്‌. കംപ്യൂട്ട റുകളുടെ ഉയര്‍ന്ന ഊര്‍ജ്ജ ഉപഭോഗവും അതുവഴി ക മ്പനിയുടെ നടത്തിപ്പു ചില വിലും ഭൂമിയുടെ പരിസ്ഥി തിയിലും അവ സൃഷ്‌ടിക്കു ന്ന പ്രശ്‌നങ്ങളാണ്‌ അവ. തീര്‍ച്ചയായും ഒരു കമ്പനി ലോക പരിസ്ഥിതി പ്രശ്‌ന ത്തോട്‌ പരിഗണിക്കുക അവ രുടെ വൈദ്യുതി ബില്‍ ത ന്നെയാവും. ഇതിന്‌ ഒരു പരി ഹാരമായി സി.ആര്‍.ടി. കള്‍ ക്ക്‌ പകരം LCD കളും ഹൈ പവര്‍ സി.പി.യു.കള്‍ ക്ക്‌ പകരം തിന്‍ ക്ലൈ ന്റുക ളും ഒക്കെ ഉപയോഗിക്കുക യും പവര്‍ ഉപഭോഗം ഗണ്യ മായി കുറയ്‌ക്കാന്‍ ഇത്‌ സ ഹായിക്കുകയും ചെയ്‌തു. എന്നാല്‍ ഇത്തരം പരി ഹാരമാര്‍ങ്ങങ്ങള്‍ ഒന്നും ഫ ലിക്കാത്ത ഒരു ഭാഗം എല്ലാ വലിയ കമ്പനികളിലുമുണ്ടാ വും. അത്‌ കമ്പനിയുടെ ഡേറ്റാസെന്റര്‍ അഥവ, സെ ര്‍വ്വര്‍ റൂം ആണ്‌. ഏത്‌ കോര്‍പ്പറേറ്റ്‌ സ്ഥാ പനത്തിന്റേയും ഐ.ടി. വര്‍ ക്ക്‌ഫ്‌ളോ മാനേജ്‌ ചെയ്യപ്പെ ടുന്നത്‌ ഒരു ഡേറ്റാ സെന്റ റില്‍ സ്ഥിതി ചെയ്യുന്ന സെര്‍ വ്വറുകളുടെ ഒരു ശ്രണിയാ ണ്‌. കമ്പനിയുടെ വലിപ്പമഌ സരിച്ച്‌ 3-4 സെര്‍വ്വറുകള്‍ മു തല്‍ നൂറുകണക്കിന്‌ സെര്‍വ്വ റുകള്‍ വരെ ഡേറ്റാ സെന്റ റില്‍ ഉണ്ടാവാം. പവര്‍ മാനേജ്‌മെന്റ ്‌ എ ന്ന ആശയത്തിന്‌ തീരെ വി ലയില്ലാത്ത സ്ഥലമാണ്‌ ഡേ റ്റാ സെന്റര്‍. ഒരു ശരാശരി പ്രാഫഷണല്‍ സര്‍വ്വര്‍ 2 KW വരെ പവര്‍ ഉപഭോഗം നടത്തുന്ന ഉപകരണമാണ്‌. മിക്ക ഡേറ്റാസെന്ററുകളും 24 മണിക്കൂറും പ്രവര്‍ത്തി ക്കുന്നുണ്ടാവും. അതായത്‌ നൂറുകണക്കിന്‌ സെര്‍വ്വറു കള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കു ന്ന ഒരു ഡേറ്റാസെന്റര്‍ വന്‍ തോതില്‍ പവര്‍ ഉപയോഗി ക്കുന്നു എന്നര്‍ത്ഥം. രണ്ടാമത്തെ പ്രശ്‌നം ഇ ത്രയും സെര്‍വ്വറുകള്‍ ഒരുമി ച്ച്‌ പ്രവര്‍ത്തിക്കുമ്പോള്‍ ഉ ണ്ടാക്കുന്ന താപമാണ്‌. ഇതി നെ ചെറുക്കാനായി ഹൈ പവര്‍ എയര്‍ കണ്ടീഷഌം ഉപയോഗിക്കേണ്ടി വരുന്നു. അതായത്‌ ആദ്യം സര്‍വ്വറു കളുടെ പ്രവര്‍ത്തനത്തിനാ യി വന്‍തോതില്‍ പവര്‍ ഉപ ഭോഗം. തുടര്‍ന്ന്‌ ഇതേ സെ ര്‍വ്വറുകളുടെ താപനില കുറ ച്ചുനിര്‍ത്താന്‍ വീണ്ടും പവര്‍ ഉപഭോഗം. അങ്ങനെ പല രും ആരോപിക്കുന്നതുപോ ലെ ഗൂഗിള്‍ ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളുടെ ഡേ റ്റാ സെന്ററുകള്‍ ഭൂമിയെ ഊ ര്‍ജ്ജ പ്രതിസന്ധിയിലേയ്‌ക്ക്‌ നയിക്കുന്ന മുഖ്യ പ്രതികളാ ണ്‌ എന്നു നമുക്ക്‌ പറയാം. ഡേറ്റാസെന്ററുകളിലെ അടുത്ത പ്രശ്‌നങ്ങളിലൊന്ന്‌ ഇത്രയും സെര്‍വ്വറുകളുടെ കേബിളിംഗ്‌, മാനേജ്‌മെന്റ ്‌, സോഫ്‌റ്റ്‌വെയര്‍ അപ്‌ഡേറ്റ്‌, Patches തുടങ്ങിയവ ആ ണ്‌. അതുപോലെ തന്നെ ക മ്പനികളില്‍ ഏത്‌ പുതിയ പ്രാജക്‌ട്‌ വര്‍ക്ക്‌ തുടങ്ങു മ്പോഴും അതിഌവേണ്ടി ഒരു സെര്‍വ്വര്‍ ഇന്‍സ്റ്റാള്‍ ചെയ്യേ ണ്ടി വരുന്നു. ഇത്തരം കാര്യ ങ്ങള്‍ക്കുവേണ്ടി വരുന്ന മാ ഌഷിക അദ്ധ്വാനവും സമ യച്ചിലവും പരിഗണിക്കു മ്പോള്‍ ഒരു കമ്പനിയുടെ ഏറ്റവും വലിയ സാമ്പത്തി ക ബാധ്യത ആ കമ്പനിയു ടെ ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റാ ണ്‌ എന്ന്‌ വരുന്നു. ഇനി അടുത്ത കാര്യം ഇ ത്രയും പവര്‍ ഉപഭോഗം ചെ യ്യുന്ന ഈ സെര്‍വ്വറുകളൊ രോന്നും അതിന്റെ ശേഷി യുടെ 10 ശതമാനം പോലും ഉപയോഗിക്കുന്നില്ല എന്ന താണ്‌. അതായത്‌ ഒരു കമ്പ നിയില്‍ 8 മണിക്കൂര്‍ പ്രവര്‍ ത്തിക്കേണ്ട ഒരു ജീവനക്കാ രന്‍ ഒരു മണിക്കൂര്‍ മാത്രം ജോലി ചെയ്യുകയും ബാ ക്കി സമയം ഉറങ്ങുകയും ചെയ്യുന്ന അവസ്ഥ. തീര്‍ച്ച യായും നിങ്ങള്‍ അങ്ങനെ യുള്ള ജീവനക്കാരനെ കമ്പ നിയില്‍ നിന്നും പറഞ്ഞുവി ടും. എന്നാല്‍ അതേ കുറ്റം ചെയ്‌തുകൊണ്ടിരിക്കുന്ന സെര്‍വ്വറുകളെ എ.സി. മുറി കളില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കു ള്ള മറുപടിയാണ്‌ സെര്‍വ്വര്‍ വെര്‍ച്വലൈസേഷന്‍ എന്ന ആശയം. നമുക്ക്‌ ഇതിനെ ഡേറ്റാ സെന്റര്‍ വെര്‍ച്വലൈ സേഷന്‍ എന്ന്‌ വിളിക്കാം. അതായത്‌ ഒരു ഫിസിക്കല്‍ സെര്‍വ്വറിനെ ഒന്നിലധികം സാങ്കല്‍പ്പിക സെര്‍വ്വറുകളാ യി തിരിക്കുകയും ഓരോ സാ ങ്കല്‍പ്പിക സെര്‍വ്വറുകളും അതിന്റേതായ ഒരു സാ ങ്കല്‍ പ്പിക കംപ്യൂട്ടറില്‍ റണ്‍ ചെ യ്യുകയും ചെയ്യുന്ന അവസ്ഥ. വെര്‍ച്വലൈസേഷന്‍ എ ന്നത്‌ ഒരു പുതിയ ആശയ മൊന്നുമല്ല. IBM മെയിന്‍ ഫ്രയിമുകളില്‍ 60-കള്‍ മു തല്‍ ഈ ആശയം പ്രാവര്‍ ത്തികമാക്കിയിരുന്നു. 1992 സമയത്തെ വിന്‍ഡോസ്‌ NT 3.1 വേര്‍ഷനില്‍ ഡോസ്‌ ആപ്ലിക്കേഷഌകള്‍ പ്രവര്‍ ത്തിപ്പിക്കാന്‍ മുതല്‍ വിന്‍ ഡോസ്‌ 7-ല്‍ XP ആപ്ലിക്കേ ഷഌകള്‍ക്ക്‌ കോംപാറ്റിബി ലിറ്റി നല്‍കാന്‍ വരെ മൈ ക്രാസോഫ്‌റ്റ്‌ ഈ ആശയം ഉപയോഗപ്പെടുത്തിവരുന്നു. വൈദ്യുത ഉപഭോഗം കു റയ്‌ക്കാന്‍ മാത്രമുള്ള ഒരു ആശയമല്ല വെര്‍ച്വലൈസേ ഷന്‍. നിലവിലുള്ള 100 സെര്‍വ്വറുകളെ അഞ്ചോ ആ റോ സെര്‍വ്വറുകളിലേയ്‌ക്ക്‌ വെര്‍ച്വലൈസ്‌ ചെയ്യുക വ ഴി കേബിളിംഗ്‌, സ്വിച്ചിംഗ്‌, റൂട്ടിംഗ്‌ ഉപകരണങ്ങള്‍ എ ന്നിവയുടെ എണ്ണത്തിലും ഗ ണ്യമായ കുറവു വരുത്താന്‍ ഈ ആശയം കൊണ്ട്‌ സാ ധിക്കും. കൂടാതെ ഡേറ്റാ സെന്ററിന്റെ വലിപ്പം കുറച്ചു കൊണ്ട്‌ വരുന്നതിലൂടെ എയര്‍ കണ്ടീഷനറുകളുടെ ലോഡ്‌ കുറയ്‌ക്കാഌം സ്ഥ ലവാടക പോലും ലാഭിക്കാ ഌം സാധിക്കും. എങ്ങനെയാണ്‌ വെര്‍ച്വ ലൈസേഷന്‍ എന്ന ആശ യം പ്രാവര്‍ത്തികമാകുന്നത്‌ എന്ന്‌ നോക്കാം. സാധാരണഗതിയില്‍ നി ങ്ങളുടെ മൈക്രാപ്രാസ ര്‍ എന്ന ഹാര്‍ഡ്‌വെയര്‍ കമ്പോണന്റിന്റെ പുറത്തേയ്‌ ക്ക്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം എ ന്ന സോഫ്‌റ്റ്‌വെയര്‍ ലോഡ്‌ ആവുകയും തുടര്‍ന്ന്‌ അതി ന്റെ പുറത്ത്‌ ആപ്ലിക്കേഷന്‍ സോഫ്‌റ്റ്‌ വെയര്‍ ലോഡ്‌ ആവുകയുമാണ്‌ സംഭവിക്കു ന്നത്‌. എന്നാല്‍ വെര്‍ച്വലൈ സേഷനില്‍ ഈ ബന്ധം മു റിക്കപ്പെടുന്നു. ഹാര്‍ഡ്‌വെയ റിലേയ്‌ക്ക്‌ നേരിട്ട്‌ ബന്ധപ്പെ ടുന്ന ഒ.എസ്‌. എന്ന ആശ യത്തിന്‌ പകരം ഹാര്‍ഡ്‌വെ യറിന്റെ മുകളിലേയ്‌ക്ക്‌ ഒരു സോഫ്‌റ്റ്‌വെയര്‍ ലെയര്‍ കൊണ്ടുവരുന്നു. ഇതിനെ പൊതുവേ HyperVisor എന്ന്‌ വിളിക്കപ്പെടുന്നു (വെ ര്‍ച്വലൈസേഷന്‍ ലെയര്‍ എന്നും വിളിക്കാം). ഹൈ പ്പര്‍വിസര്‍ എന്ന സങ്കല്‍പ്പ ത്തിന്‌ മുകളില്‍ നിങ്ങള്‍ക്ക്‌ എത്ര സാങ്കല്‍പ്പിക കംപ്യൂ ട്ടറുകള്‍ വേണമെങ്കിലും സൃ ഷ്‌ടിക്കാം. ഈ ഓരോ സാങ്കല്‍പ്പിക കംപ്യൂട്ടറുകള്‍ക്കും സ്വന്ത മായി പ്രാസ ര്‍, മെΩറി, ഹാര്‍ഡ്‌ഡിസ്‌ക്‌ എന്നിവ ഉ ണ്ടായിരിക്കും. ഇതിന്റെ മുക ളില്‍ ലോഡ്‌ ചെയ്യപ്പെടുന്ന ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങള്‍ക്ക്‌ തങ്ങള്‍ ഒരു സാങ്കല്‍പ്പിക ഹാര്‍ഡ്‌വെയറില്‍ ആണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നതി നെക്കുറിച്ച്‌ ഒരു ധാരണയും ഉണ്ടാവില്ല. ഓരോ സാങ്കല്‍പ്പിക കം പ്യൂട്ടറുകളും അതിലെ ഒ.എ സ്‌. അടക്കം നിങ്ങളുടെ യഥാര്‍ത്ഥ ലോകത്തിലെ ഏതാഌം ഫയലുകള്‍ മാത്ര മായിരിക്കും. ഈ ഫയലു കള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ ക്ക്‌ അടുത്ത സാങ്കല്‍പ്പിക കംപ്യൂട്ടര്‍ നിര്‍Ωിക്കാന്‍ ഏതാഌം മിനിട്ടുകള്‍ മതി. അതായത്‌ നിങ്ങളുടെ കമ്പനിയുടെ മാര്‍ക്കറ്റിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റ ്‌ അവരുടെ പുതിയ പ്രാജക്‌ടിന്‌ ആയി ഒരു പുതിയ സെര്‍വ്വര്‍ ആവ ശ്യപ്പെട്ടു എന്നിരിക്കട്ടെ, പഴ യകാലത്ത്‌ സെര്‍വ്വര്‍ ഓര്‍ഡ ര്‍ ചെയ്‌ത്‌ കിട്ടാനെടുക്കുന്ന ആഴ്‌ചകള്‍, അതിന്റെ സാ മ്പത്തിക അഌമതികള്‍, ഡെലിവര്‍ ചെയ്യപ്പെട്ട മെഷീ ന്റെ ക്വാളിറ്റി ടെസ്റ്റിംഗ്‌, OS ഇന്‍സ്റ്റാലേഷന്‍ തുടങ്ങിയ വയ്‌ക്ക്‌ എടുക്കുന്ന ദിവസ ങ്ങള്‍ ഇവയ്‌ക്കെല്ലാം പകര മായി ഏതാഌം മൗസ്‌ ക്ലി ക്കുകള്‍ കൊണ്ട്‌ നിങ്ങള്‍ക്ക്‌ ഒരു പുതിയ കംപ്യൂട്ടര്‍ അപ്‌ ആന്റ ്‌ റണ്ണിംഗ്‌ ആക്കാന്‍ സാധിക്കും. വേണമെന്നു ണ്ടെങ്കില്‍ ഡേറ്റാ സെന്ററി ലേയ്‌ക്ക്‌ പോകാതെ തന്നെ വീട്ടിലിരുന്നുകൊണ്ട്‌ നിങ്ങ ളുടെ Blackberry ഫോണ്‍ ഉപയോഗിച്ച്‌ പോലും നിങ്ങ ള്‍ക്ക്‌ ഈ പ്രക്രിയ നടത്താം. നേരത്തേ പറഞ്ഞതു പോലെ IBM,SUN അടക്ക മുള്ള പ്രമുഖര്‍ നേരത്തേ ത ന്നെ ഈ രംഗത്തുണ്ട്‌. മൈ ക്രാസോഫ്‌റ്റിന്റെ വിന്‍ ഡോസ്‌ 2008-ന്റെ ഹൈപ്പര്‍ വി എന്ന ആശയവും വെര്‍ ച്വലൈസേഷന്‍ തന്നെയാ ണ്‌. പക്ഷേ ഇത്തരം പല ആശയങ്ങളും ഒരു Guest ഒ. എസ്‌. ബേസ്‌ഡ്‌ വെര്‍ച്വ ലൈസേഷനെയാണ്‌ പിന്തു ണയ്‌ക്കുന്നത്‌. അതായത്‌ ആദ്യം ഒരു ഒ.എസ്‌. ലോഡ്‌ ചെയ്യുക. അതില്‍ വെര്‍ച്വ ലൈസേഷന്‍ ലെയര്‍ ലോ ഡ്‌ ചെയ്യുക. തുടര്‍ന്ന്‌ വെര്‍ ച്വല്‍ മെഷീഌകള്‍ ഉണ്ടാ ക്കുക എന്നിങ്ങനെ. എന്നാ ല്‍ പൂര്‍ണ്ണമായ പ്രയോജനം വെര്‍ച്വലൈസേഷനില്‍ നി ന്ന്‌ ലഭിക്കണമെങ്കില്‍ ബെയ ര്‍ മെറ്റല്‍ വെര്‍ച്വലൈസേ ഷന്‍ ആണ്‌ നല്ലത്‌. അതാ യത്‌ നിങ്ങളുടെ ഫിസിക്കല്‍ ഹാര്‍ഡ്‌വെയറിലേയ്‌ക്ക്‌ നേ രിട്ട്‌ വെര്‍ച്വലൈസേഷന്‍ ലെയര്‍ ലോഡ്‌ ചെയ്യുന്ന ആശയം. ഇവിടെ വെര്‍ച്വ ലൈസേഷന്‍ ലെയര്‍ തന്നെ യാണ്‌ കംപ്യൂട്ടറിന്റെ ഒ.എ സ്‌. ആയി പ്രവര്‍ത്തിക്കുക. ഈ രംഗത്ത്‌ ഏറ്റവും മി കച്ച്‌ നില്‍ക്കുന്ന കമ്പനിയാ ണ്‌ Vmware. ഇവരുടെ പ്രാ ഡക്‌ടുകള്‍ ഓപ്പണ്‍ സോഴ്‌ സ്‌ കോഡ്‌ പ്ലാറ്റ്‌ഫോമില്‍ ഉള്ളതും അടിസ്ഥാന products എല്ലാം സൗജ ന്യവുമാണ്‌. വെര്‍ച്വലൈസേഷനെ ക്കുറിച്ച്‌ തോന്നാവുന്ന ആ ദ്യ ആശങ്ക എല്ലാക്കാര്യവും സാങ്കല്‍പ്പികമാണെങ്കില്‍ നിങ്ങളുടെ ഡേറ്റയ്‌ക്ക്‌ എത്ര ത്തോളം സംരക്ഷണം ഉ ണ്ടെന്നതാണ്‌. എന്നാല്‍ പ്രാ യോഗിക തലത്തില്‍ ഒരു റിയല്‍ മെഷീനെക്കാളും പ്രാഡക്ഷന്‍ നിങ്ങളുടെ വെര്‍ച്വല്‍ മെഷീന്‌ കിട്ടുന്നു ണ്ട്‌. മാത്രമല്ല High Availability , DRS, Vmotion തുട ങ്ങിയ സാങ്കേതിക വിദ്യക ളിലൂടെ ഒരു കംപ്യൂട്ടര്‍ ക്രാ ഷ്‌ ആയാലും അതിലടങ്ങി യ എല്ലാ വെര്‍ച്വല്‍ മെഷീ ഌകളെയും ഓട്ടോമാറ്റിക്കാ യി മറ്റൊരു റിയല്‍ മെഷീനി ലേയ്‌ക്ക്‌ മാറ്റാഌം നിങ്ങ ളുടെ സെര്‍വ്വര്‍ അ്‌മശഹമയശഹശ്യേ വര്‍ദ്ധിപ്പിക്കാഌം വെര്‍ച്വ ലൈസേഷന്‌ കഴിയും. ഇത്തരം വലിയ കാര്യ ങ്ങള്‍ കൂടാതെ തന്നെ അടി സ്ഥാന കംപ്യൂട്ടിംഗ്‌ മേഖല യിലും ഢങ ണമൃല പ്രാഡ ക്‌ടുകള്‍ അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്‌. ഉദാഹ രണത്തിന്‌ നിങ്ങളുടെ നെറ്റ്‌ വര്‍ക്കിംഗ്‌ പഠനത്തിന്‌ ആവ ശ്യമായ 5 കംപ്യൂട്ടറുകള്‍ നി ങ്ങള്‍ക്ക്‌ ഇല്ല എന്നു കരുതു ക.Vmware വര്‍ക്ക്‌ സ്റ്റേഷന്‍ എന്ന പ്രാഡക്‌ട്‌ ഉപയോ ഗിച്ച്‌ 5 വെര്‍ച്വല്‍ മെഷീ ഌകള്‍ സൃഷ്‌ടിച്ച്‌ ഒരു കം പ്യൂട്ടറില്‍ തന്നെ നിങ്ങള്‍ക്ക്‌ പഠനം നടത്താം. കൂടാതെ നിങ്ങളുടെ പുതിയ മദര്‍ ബോര്‍ഡുകള്‍ ഇപ്പോള്‍ സ പ്പോര്‍ട്ട്‌ ചെയ്യാത്ത വിന്‍ ഡോസ്‌ 95 പോലുള്ള ഒ.എ സുകള്‍ ഇപ്പോള്‍ റണ്‍ ചെ യ്യണമെന്ന്‌ തോന്നിയാലും ഇതേ സാങ്കേതികവിദ്യ ഉപ യോഗിക്കാം. തീര്‍ച്ചയായും സെര്‍വ്വറു കളുടേയും ഡേറ്റാ സെന്ററു കളുടേയും പ്രസക്തി വര്‍ദ്ധി ക്കുന്നതിനഌസരിച്ച്‌ നΩു ടെ നാട്ടിലും വെര്‍ച്വലൈ സേഷന്റെ പ്രസക്തി വര്‍ദ്ധി ച്ചു വരികയാണ്‌. ഗള്‍ഫ്‌ രാ ജ്യങ്ങളടക്കമുള്ള വിദേശ ഐ. ടി. ജോലികളില്‍ Vmware Knowledge എന്നത്‌ ഒരു റിക്വയര്‍മെന്റായി കൊ ടുത്തിരിക്കുന്നത്‌ ഇപ്പോഴെ പലരും ശ്രദ്ധിച്ചുകാണും. എന്നാല്‍ നിങ്ങളുടെ നിലവിലുള്ള നെറ്റ്‌വര്‍ക്കിംഗ്‌ പ്രാഗഗ്ഗ്യത്തിന്റെ കൂടെ ഒരു വാല്യൂ അഡീഷന്‍ ആയി ട്ടാണ്‌ Vmware-ന്റെ അറിവ്‌ ഉപയോഗിക്കാന്‍ സാധിക്കു ക. മറ്റ്‌ നെറ്റ്‌വര്‍ക്കിംഗ്‌ ശേഷി ഇല്ലാത്ത ഒരു വ്യക്തിയ്‌ക്ക്‌ Vmware-ഓ മറ്റേതു വെര്‍ ച്വലൈസേഷന്‍ സോഫ്‌റ്റ്‌ വെയറുകളോ പ്രയോജനം ചെയ്യില്ല.






server visualization 

sachin

 æùçAÞVÁáµ{áæ¿ çÄÞÝX



ùçAÞVÁáµ{ßW ÈßKᢠæùçAÞVÁáµ{ßçÜAÞÃí µøßÏùᑚ 20 ÕV×ÕᢠÉßKßGí Ø‚ßX æÄXÁáWAùáæ¿ ÏÞdÄ. µã×íÃÎÞºÞøß dÖàµÞLí ÈÞϵÈÞÏ ¿àÎßW 1989 ÈÕ¢ÌV 15ÈÞÃí Ø‚ßX øÞ¼cÞLø dµßAxßW ¥øçBx¢ µáùß‚Äí. ÉÞAߨíÅÞæÈÄßæø µùÞ‚ßÏᑚ ¦Æc æ¿ØíxÞÏßøáKá ¦Æc Îrø¢. ÉßKà¿çBÞGí ºøßdÄÎÞÃí...

¯µÆßÈJßÜá¢ æ¿ØíxßÜᢠ¯xÕᢠµâ¿áÄW æØFáùßµZ, ¯µÆßÈJᑚ ¥ÉâVÕ d¿ßMßZ, ¯xÕᢠµâ¿áÄW ¯µÆßÈ¢ µ{ß‚ ÄÞø¢ ®KßBæÈ çÉÞµáKá æùçAÞVÁáµZ. §BæÈ çÉÞÏÞW, Ø‚ßX µøßÏV ¥ÕØÞÈßMßAáçOÞZ ²øáÉçf ®ÜïÞ ¯µÆßÈ ê æ¿Øíxí æùçAÞVÁáµ{á¢ Ø‚ßæa çÉøßÜÞÕÞÈÞÃá ØÞÇcÄ.
Ø‚ßæa çÉøßÜáU æùçAÞVÁáµZ æ¿Øíxí dµßAxí
D æ¿Øíxí dµßAxßW ¯xÕᢠµâ¿áÄW ùYØí çÈ¿ßÏ µ{ßAÞøX
D ¯xÕᢠµâ¿áÄW æØFáùß
D æ¿Øíxí dµßAxßW 12000 ùYØí ÉßKßG ¦Æc µ{ßAÞøX
D 52 ÕcÄcØíÄ µ{ßA{B{ßW ÉÞÁÃßE µ{ßAÞøX
D æ¿Øíxí µ{ßAÞX çÏÞ·cÄÏáU ®ÜïÞ øÞ¼cBZAáæÎÄßæø æØFáùß çÈ¿ßÏ ÎâKÞÎæJÏÞZ
D ¯xÕᢠçÕ·JßW 10000 ùYØí ®K µ¿O µ¿AáK µ{ßAÞøX. 195êÞÎæJ §Kß¹íØßÜÞÃí Ø‚ßX ÉÄßÈÞÏßø¢ µ¿KÄí.
D §øáÉÄí ÕÏØí ÄßµÏáKÄßÈá ÎáOí æ¿Øíxí dµßAxßW ¥Fá æØFáùßµZ
D 11000 ùYØí µ¿K ¦Æc §LcX µ{ßAÞøX
D §LcAá çÕIß ¯xÕᢠµâ¿áÄW æ¿Øíxí Îrø¢ µ{ß‚ÏÞZ
¯µÆßÈ dµßAxí
D ¯µÆßÈ dµßAxßW ÁÌßZ æØFáùß çÈ¿ßÏ ¦Æc µ{ßAÞøX
D ¯xÕᢠµâ¿áÄW æØFáùß
D ¯µÆßÈ dµßAxßW ¯xÕᢠµâ¿áÄW ¥VÇ æØFáùßµZ
D ¯µÆßÈJßW ¯xÕᢠµâ¿áÄW ùYØí çÈ¿ßÏ µ{ßAÞøX
D ¯µÆßÈJßW 10000 ùYØá¢ 15000 ùYØá¢ ÉßKßG ¦Æc µ{ßAÞøX
D ¯xÕᢠµâ¿áÄW ÎÞX ³Ëí Æß ÎނᢠÎÞX ³Ëí Æß ØàøßØá¢.
D ³Øíçd¿ÜßÏÏíæAÄßæø ¯xÕᢠµâ¿áÄW ÎÞX ³Ëí Æí ÎÞ‚í ¥ÕÞVÁí
D ¯xÕᢠµâ¿áÄW ¯µÆßÈ Îrø¢ µ{ß‚ÏÞZ
D °ØßØß ùÞCßBßW ÉJáÕV×¢ ¦Æc ÉJßÜáIÞÏßøáK µ{ßAÞøX
D ¯µÆßÈJᑚ '¥ÉâVÕ d¿ßMß{ÞÏ" 10,000 ùYØí, 100 ÕßAxí, 100 µcÞ‚í Äßµ‚ ¦Æc µ{ßAÞøX
D ²KÞ¢ ÕßAxí µâGáæµGᑚ çÜÞµ æùçAÞVÁí (ØìøÕßæÈÞM¢) 256
D ØìøÕí ·Þ¢·áÜßÏáæÎÞJí §øáÉÄí æØFáùß µâGáæµGáµZ
D 1999 W øÞÙáW dÆÞÕßÁáæÎÞJí 331 ùYØßæa æùçAÞVÁí µâGáæµGí
D ²øá µÜIV ÕV×JßW ¯xÕᢠµâ¿áÄW ùYØí. 1998W 1894 ùYØí
D ²øá µÜIV ÕV×JßW ¯xÕᢠµâ¿áÄW æØFáùß. 1998W ²XÉÄí æØFáùß
§ÄáÕæø ÜÍß‚ ¥ÕÞVÁáµ{ᢠÌÙáÎÄßµ{á¢
D 1997 Üᢠ2010 ÜᢠÕߨíÁY dµßAxV ¥ÕÞVÁí
D 2008 W øÞ¼cæJ ¯xÕᢠ©ÏVK øIÞÎæJ ØßÕßÜßÏX ÌÙáÎÄßÏÞÏ ÉvÕßÍâ×X ¥ÕÞVÁí.
D 2004 Üᢠ2007 Üᢠ°ØßØß §ÜÕÈßW
D 2003 çÜÞµµMᑚ ¯xÕᢠÎßµ‚ ÄÞø¢
D 2002 W çÜÞµæJ ®AÞÜçJÏᢠÎßµ‚ øIÞÎæJ µ{ßAÞøÈÞÏß ÕߨíÁY ÄßøæE¿áJá.
D 2003 W çÜÞµæJ ®AÞÜçJÏᢠÎßµ‚ ¯µÆßÈ ÌÞxíØíÎÞÈÞÏß ÕߨíÁY ÄßøæE¿áJá.
D 1999 W ÉvdÖà ¥ÕÞVÁí
D 1998 W µÞÏßµ ø¢·æJ ¯xÕᢠ©ÏVK ÌÙáÎÄßÏÞÏ øÞ¼àÕí ·Þtß ç~W øy ¥ÕÞVÁí
D 1994 W ¥V¼áÈ ¥ÕÞVÁí

very funny seen from indian cricket (kalyanaraaman)


Sreesant: oru ovr eriyatte?
Dhoni:vendaa.
Sree: oru wkt idan?
Dhoni:vendaa.
Sree:kurach line ball eriyan?
...Dni:vendaa.
Sree: evaneyokke aarada captain aakiyathu......
Dhoni:allengil oru ovr erinjo.Bat cheyyan kurach runs vende.
Sree: ninnodalleda njan 100
thavana eriyatte enn chodichath?eriyatte ennalle chodichath?allathe paniyatte ennallallo?
Sachin: entha sree prasnam?
Sree: alla, anna njan orayram vattam e naynte monodu bowl cheyatenu chodchu. .apo avante amma.....
Sachin: chee...entha sree...ingane..ellarum kelkum......
Sree: alla, avante amma vellam kodukunat poleya njan enum groundl vellam kond kodukunat. Enita avan enodu ingane kanikunat.
Zaheer:enikk oru over eriyanam.....
Sree:thottapurathe practice pitchil poyi erinjooda panni...ororthanmaar ballum vaadakaykku eduth erangiyekkuva ...bakkiyullavare naanam keduthan.....
Dhoni: nee ini eriyanda.
Sree: athenthada patti njan erinjal?nee ini enne kond eriyichit kaliyum koodi thotittu poya mathi.. :@

powered by Blogger | WordPress by Newwpthemes | Converted by BloggerTheme | Blogger Templates | Best Credit Cards